ETV Bharat / bharat

మద్యం ఊరికే రాదు... మరి ఇలా కుళాయిల్లో వస్తే.!

author img

By

Published : Feb 6, 2020, 6:06 PM IST

Updated : Feb 29, 2020, 10:35 AM IST

మద్యం ఊరికే వస్తే... స్వీకరించడానికి ఎవరైనా ముందుంటారు. మరికొందరు మందుబాబులు నీటికి బదులు సమస్తం మద్యమే అయ్యుంటే బాగుండు.. అని కలలు కంటుంటారు. అలాంటి వారి కలల్ని నిజం చేస్తూ.. కేరళలో మద్యం ధారాళంగా పారింది. అదెక్కడో కాదు.. ఓ అపార్ట్​మెంట్​లో! అదేంటి భవనసముదాయంలో మద్యం ప్రవహించడమేంటని అనుకుంటున్నారా? అయితే ఈ స్టోరీ చదవండి.

Liquor flows freely from home water taps
ఇంటి కుళాయిల్లో నుంచి ప్రవహిస్తోన్న మద్యం ధార

మద్యం ఊరికే రాదు... మరి ఇలా కుళాయిల్లో వస్తే.!

సాధారణంగా ఇంట్లో ట్యాప్ తిప్పితే నీళ్లొస్తాయి.. కానీ కేరళలోని ఓ అపార్ట్‌మెంట్‌లో మాత్రం మద్యం వస్తోంది. త్రిస్సూర్ జిల్లా చలక్కుడిలోని 'న్యూ సోలోమాన్ అపార్ట్‌మెంట్‌'లో ఈ విచిత్రం చోటుచేసుకుంది. ఈ అపార్ట్​మెంట్​లో మొత్తం 18 కుటుంబాలు నివాసం ఉంటున్నాయి. వీరి ఇళ్లల్లో మంచినీటి పైప్‌లైన్‌లో నీటికి బదులు మద్యం పారుతోంది. అందుకే ఈ అపార్ట్​మెంట్ ఇప్పుడు అందరి దృష్టినీ ఆకర్షిస్తూ.. సంచలనానికి కేంద్రంగా మారింది.

ఇలా వస్తోంది...

ఈ ఘటనపై సమాచారం అందుకున్న ఎక్సైజ్ పోలీసులు ట్యాపుల్లో మద్యం ఎలా వస్తుందా? అని ఆరా తీశారు. ఆరేళ్ల క్రితం అపార్ట్‌మెంట్‌ సమీపంలో ఒక బార్ ఉండేదని.. బార్‌లో అక్రమంగా వేల లీటర్ల మద్యాన్ని నిల్వ చేసినందున.. మద్యాన్ని పారబోయాలని స్థానిక కోర్టు ఆదేశించింది. కోర్టు ఉత్వర్వులతో రంగంలోకి దిగిన ఎక్సైజ్ పోలీసులు, అధికారులు బార్ ప్రాంగణంలో గొయ్యి తవ్వి మద్యాన్ని పారబోశారు. అలా పారబోసిన లిక్కరే.. ప్రస్తుతం నీటి పైపుల్లో నుంచి అపార్ట్‌మెంట్‌ ట్యాపుల్లోకి చేరిందని ఎక్సైజ్ పోలీసులు తెలిపారు.

ప్రస్తుతం అపార్ట్​మెంట్​లోని వారికి తాత్కాలికంగా మంచినీటి సరఫరా కొరకు 5వేల లీటర్ల సామర్థ్యమున్న ట్యాంక్​ను ఏర్పాటు చేశారు అధికారులు. అలాగే మద్యం వస్తున్న బోరుబావిని కూడా శుద్ధి చేసే ప్రక్రియ కూడా కొనసాగుతోంది.

ఇదీ చదవండి: సరోగసీలో భారీ మార్పులు.. అద్దె గర్భం మరింత సులభం

Intro:തൃശ്ശൂർ ചാലക്കുടിയിൽ കിണർ വെള്ളത്തിൽ മദ്യം കലർന്ന് തൊട്ടടുത്ത ഫ്‌ളാറ്റിലെ കുടിവെള്ളം മുട്ടിയ സംഭവത്തിൽ പ്രശ്നം പരിഹരിക്കാൻ എക്സൈസും നഗരസഭയും നടത്തിയ ശ്രമം വിഫലം.കിണർ വൃത്തിയാക്കി നൽകാമെന്ന ഉറപ്പിൽ കിണർ പലവട്ടം വൃത്തിയാക്കിയിട്ടും മദ്യ ഗന്ധം മാറുന്നില്ല.സീൽ ചെയ്തു സൂക്ഷിച്ചിരുന്ന മദ്യം എക്സൈസ് അധികൃതർ അശാസ്ത്രീയമായി സംസ്കരിച്ചതോടെയാണ് മദ്യം കിണറ്റിലേക്ക് കിനിഞ്ഞിറങ്ങിയത്.Body:തൃശ്ശൂർ ചാലക്കുടി കെ എസ് ആർ ടി സി റോഡിനു സമീപത്തെ ന്യൂ സോളമൻ ഫ്‌ലാറ്റിലെ കിണറിലെ വെള്ളത്തിനാണ് മദ്യത്തിന്റെ രുചിയും മണവും അനുഭവപെട്ടത്. നിത്യോപയോഗത്തിനും കുടിക്കാനും ഉപയോഗിക്കുന്ന കിണറാണ് മദ്യത്തിൽ മുങ്ങിയത്.തൊട്ടടുത്ത രചന ബിയർ പാർലറിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന മദ്യം എക്സൈസ് അധികൃതർ അശാസ്ത്രീയമായി സംസ്കരിച്ചതാണ് ഇതിന് കാരണം.മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ പൂട്ടിയപ്പോൾ ആറുവർഷം മുൻപാണ് വിവിധ ബ്രാന്റുകളിൽ ഉള്ള ആയിരത്തോളം ലിറ്റർ മദ്യം സീൽ ചെയ്തു സൂക്ഷിച്ചിരുന്നത്. ഈ മദ്യം സംസ്കരിക്കാൻ ഇപ്പോഴാണ് അനുമതിലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതോടെ ബിയർ പാർലറിന് സമീപം കുഴിയെടുത്ത് മദ്യം ഒഴുക്കിക്കളഞ്ഞു. അഞ്ച് മണിക്കൂറോളം സമയമെടുത്താണ് ഇരിഞ്ഞാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ മദ്യം ഒഴുക്കിക്കളഞ്ഞത്. എന്നാൽ ഇവയെല്ലാം തൊട്ടടുത്ത കിണറിലേക്ക് കിനിഞ്ഞിറങ്ങി. വെള്ളം മലിനപ്പെട്ടതോടെ 18 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.ഫ്‌ളാറ്റ് ഉടമ പരാതി നല്‍കിയത്തിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബങ്ങൾക്ക് താത്കാലികമായി കുടിവെള്ളം എത്തിക്കാമെന്ന് നഗരസഭാ ഉറപ്പ് നൽകുകയും കിണർ വൃത്തിയാക്കി നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് പ്രശ്നത്തിൽ സമീപവാസികളുടെ രോഷം തണുപ്പിക്കാനായത്.എന്നാൽ പലവട്ടം കിണർ വെള്ളം വറ്റിച്ചു വൃത്തിയാക്കിയിട്ടും കിണറ്റിലെ ജലത്തിന്റെ മദ്യ ഗന്ധം മാറിയിട്ടില്ല എന്നതിനാൽ പ്രശ്‌നത്തിൽ എക്സൈസിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.ഇതോടെ വീണ്ടും പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
Last Updated : Feb 29, 2020, 10:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.